കൊച്ചി: ഗുണ്ടാ തലവൻ ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ സിനിമാ താരം പ്രയാഗ മാർട്ടിനെ പോലീസ് ചോദ്യം ചെയ്തു. എറണാകുളം സൗത്ത് സ്റ്റേഷനിലാണ് പ്രയാഗ ഹാജരായത്. സുഹൃത്തിനെ കാണാനാണ് താൻ ഹോട്ടലിൽ പോയതെന്ന് പ്രയാഗ മാർട്ടിൻ പറഞ്ഞു.

പല ചോദ്യങ്ങളും പോലീസ് ചോദിച്ചു. ഓം പ്രകാശിനെ അറിയില്ല. വാർത്ത വന്ന ശേഷം ഗൂഗിൾ ചെയ്താണ് ഓം പ്രകാശ് ആരാണെന്ന് മനസിലാക്കുന്നത്. പലയിടത്തും പോകുമ്പോൾ പലരെയും കാണും. ഒരു സ്ഥലത്ത് പോകുമ്പോൾ അവിടെ ക്രിമിനലുകൾ ഉണ്ടോയെന്ന് അന്വേഷിക്കാൻ പറ്റില്ലല്ലോ എന്നും പ്രയാഗ പറഞ്ഞു.

അതേസമയം കേസിൽ ഉൾപ്പെട്ട ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. അഞ്ച് മണിക്കൂർ ചോദ്യം ചെയ്യൽ നീണ്ടുനിന്നു. രാവിലെ 11.45ഓടെയാണ് ശ്രീനാഥ് ഭാസി അഭിഭാഷകനൊപ്പം മരട് പോലീസ് സ്റ്റേഷനിൽ എത്തിയത്.

ഹോട്ടലിലെ സിസിടിവിയിൽ ഇരുവരുടെയും ദ്യശ്യങ്ങൾ ഉള്ളതിനാൽ ഇരുവരും ലഹരി പാർട്ടിയിൽ പങ്കെടുത്തിരുന്നോയെന്ന് അറിയാനാണ് ചോദ്യം ചെയ്യൽ.