തിരുവനന്തപുരം: ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ മാതൃസഹോദരൻ (44) അറസ്റ്റില്‍. തിരുവനന്തപുരം അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

കുടുംബപ്രശ്നങ്ങൾ കാരണം ഇയാൾ ഏതാനും മാസങ്ങളായി സഹോദരിയുടെ വീട്ടിലാണ് താമസം. ഇതിനിടെ ഇയാൾ കുട്ടിയെ നിരന്തരമായി ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും പീഡനവിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു.

കടുത്ത വയറുവേദന മൂലം കുട്ടി ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് അയിരൂർ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.