ലണ്ടൻ: ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. 14 അംഗ സംഘത്തെയാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്. പരിക്കേറ്റ പേസര്‍മാരായ ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും ഗുസ് അറ്റ്കിന്‍സണും ഒല്ലി സ്റ്റോണും ടീമിലില്ല.

ജോഫ്ര ആര്‍ച്ചര്‍ രണ്ടാം ടെസ്റ്റിന് മുമ്പ് ഫിറ്റ്നെസ് വീണ്ടെടുത്താൽ ടീമിൽ ഉൾപ്പെടുത്തും. ബൗളിങ്ങിന് പ്രധാന്യം നൽകിയുള്ള ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രൈഡൻ കാർസ്, സാം കുക്ക്, ജാമി ഓവർടൺ, ക്രിസ് വോക്സ്, ജോഷ് ടംഗ്, ബെൻ സ്റ്റോക്സ് എന്നിവരാണ് ബൗളർമാരായുള്ളത്.

ഷുഹൈബ് ബഷീറാണ് ടീമിലെ ഏക സ്പിന്നർ. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം 20നു ലീഡ്‌സിലെ ഹെഡിംഗ്‌ലിയിലാണ് അരങ്ങേറുന്നത്. എഡ്ജ്ബാസ്റ്റണില്‍ രണ്ടാം ടെസ്റ്റും ലോര്‍ഡ്സില്‍ മൂന്നാം ടെസ്റ്റും ഓള്‍ഡ് ട്രാഫോര്‍ഡില്‍ നാലാം ടെസ്റ്റും ഓവലില്‍ അഞ്ചാം ടെസ്റ്റും നടക്കും.

പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ടെസ്റ്റില്‍ നിന്ന് വിരമിച്ചശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരക്കാണ് ഇന്ത്യ ഇറങ്ങുന്നത്. ശുഭ്മൻ ഗില്ലിന്‍റെ കീഴിൽ ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്.

ഇംഗ്ലണ്ട് ടീം: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ഷോയ്ബ് ബഷീർ, ജേക്കബ് ബെഥേൽ, ഹാരി ബ്രൂക്ക്, ബ്രൈഡൺ കാർസെ, സാം കുക്ക്, സാക്ക് ക്രോളി, ബെൻ ഡക്കറ്റ്, ജാമി ഓവർട്ടൺ, ഒല്ലി പോപ്പ്, ജോ റൂട്ട്, ജാമി സ്മിത്ത്, ജോഷ് ടോംഗ്, ക്രിസ് വോക്സ്.