കൊച്ചി: നിര്‍മാണത്തിലിരുന്ന ദേശീയപാത വിവിധയിടങ്ങളിലായി തകര്‍ന്ന സംഭവത്തില്‍ എന്‍എച്ച്എഐ ഇന്ന് ഹൈക്കോടതിയില്‍ മറുപടി നല്‍കും. കൊച്ചിയിലെ റോഡുകളുമായി ബന്ധപ്പെട്ട സുവോമോട്ടോ കേസ് പരിഗണിക്കുമ്പോഴാണ് ദേശീയപാത വിഷയം കോടതി സ്വമേധയാ പരിഗണിച്ചത്.

പാത തകര്‍ന്നത് എങ്ങനെയാണ്, ആരാണ് ഉത്തരവാദികള്‍, എന്താണ് പരിഹാരം തുടങ്ങിയ കാര്യങ്ങള്‍ മറുപടിയായി നല്‍കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.