തിരുവനന്തപുരം: നിലമ്പുരിലെ എൽഡിഎഫ് സ്ഥാനാർഥി ശക്തനാണോ അല്ലയോ എന്ന് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്ന് പി.വി. അൻവർ. എം. സ്വരാജിന് മത്സരിക്കുന്നതിന് എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു.

മത്സരത്തിന്‍റെ കടുപ്പവും മത്സരത്തിന്‍റെ ശേഷിയും സ്ഥാനാർഥിയുടെ വലിപ്പവും യുഡിഎഫ്, എൽഡിഎഫ് രാഷ്ട്രീയത്തിന്‍റെ വലിപ്പവും 23-ാം തീയതി വോട്ടെണ്ണുമ്പോൾ അറിയാം. അതുവരെ എല്ലാവരും സമന്മാരല്ലേ...? താൻ ഉയർത്തിക്കൊണ്ടുവന്ന പിണറായി വിരുദ്ധവികാരം നാട്ടിൽ ഉണ്ടെന്നും പി.വി. അൻവർ പറഞ്ഞു.