തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും വ്യാജ ബോംബ് ഭീഷണി. ശാസ്തമംഗലത്ത് ജർമൻ കോൺസുലേറ്റിൽ ബോംബ് വെച്ചന്നാണ് ഇന്ന് തിരുവനന്തപുരം ഡിസിപിയുടെ ഇ-മെയിലിലേക്ക് വ്യാജ ഭീഷണി സന്ദേശം എത്തിയത്.

രാവിലെ എട്ടുമണിയോടെയാണ് സന്ദേശം എത്തിയത്. ഉടൻതന്നെ പോലീസും ബോംബ്‌ സ്ക്വാഡും സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.

കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ ഓഫീസിലും, ഔദ്യോഗിക വസതിയിലും, രാജഭവനിലുമടക്കം സംസ്ഥാനത്ത് ഇതുവരെ 18 വ്യാജ ബോംബ് ഭീഷണികളാണ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് അങ്കിത് അശോകൻ ഐപിഎസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണമാരംഭിച്ചിട്ടുണ്ട്.