രാജ്‌കോട്ട്: നാലുവയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സ്വകാര്യ ഭാഗങ്ങളില്‍ അടിച്ച് പരിക്കേല്‍പ്പിച്ച അധ്യാപികയ്ക്ക് എതിരെ കേസെടുത്ത് പോലീസ്. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം.

നഗരത്തിലെ ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപികയ്ക്ക് എതിരെയാണ് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിരിക്കുന്നത്. സ്വകാര്യ ഭാഗങ്ങളില്‍ വേദനയുള്ളതായി കുട്ടി അമ്മയോട് പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ പരിക്ക് മൂലം അണുബാധ കണ്ടെത്തി. ഇങ്ങനെയാണ് സംഭവം നടന്നവിവരം അമ്മയും അറിയുന്നത്.

ഇപ്പോള്‍ ആശയവിനിമയം നടത്താവുന്ന സ്ഥിതിയില്‍ അല്ല കുട്ടിയുള്ളതെന്നും കൗണ്‍സലിംഗ് ആവശ്യമായി വന്നേക്കുമെന്നും പോലീസ് പ്രതികരിച്ചു. അതേസമയം ആരോപണങ്ങള്‍ അധ്യാപിക നിഷേധിച്ചു.