പത്തനംതിട്ട: ഗവി യാത്രക്കിടെ വനത്തിൽ കുടുങ്ങിയ യാത്രക്കാരെ ഉടൻ സുരക്ഷിതരായി തിരികെയെത്തിക്കുമെന്ന് കെഎസ്ആർടിസി. ഇവരുടെ വാഹനം തകരാറിലായ വിവരം ലഭിച്ചപ്പോൾതന്നെ പകരം ബസ് അയച്ചിരുന്നതായും കെഎസ്ആർടിസി അറിയിച്ചു.

മെക്കാനിക്ക് ഉൾപ്പെടെയാണ് വനത്തിലേക്ക് പോയത്. തകരാർ ഉടൻ പരിഹരിക്കുമെന്നും കെഎസ്ആർടിസി വ്യക്തമാക്കി. കെഎസ്ആർടിസി പാക്കേജിൽ ഗവിക്ക് യാത്രപോയ സംഘമാണ് വനത്തിൽ കുടുങ്ങിയത്.

ചടയമംഗലത്തുനിന്ന് യാത്രപോയ കുട്ടികൾ അടക്കം 38 പേരാണ് ബസിലുള്ളത്. ബസിനു തകരാർ സംഭവിച്ചതോടെയാണ് സംഘം വനത്തിൽ കുടുങ്ങിയത്. മൂഴിയാർ വനമേഖലയിൽ എത്തിയപ്പോളാണ് ബസ് തകരാറിലായത്.

രാവിലെ 11 ഓടെ വനത്തിൽ കുടുങ്ങിയ വിവരം അധികൃതരെ അറിയിച്ചിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് യാത്രക്കാർ പറയുന്നു. കേടായ ബസിന് പകരം രണ്ടാമത് എത്തിയ ബസും തകരാറിലായെന്നും യാത്രക്കാരന്‍ പറയുന്നു.