ബംഗളൂരു: കർണാടകയിലെ ജാതി സെൻസസുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശദമായി ചർച്ച ചെയ്യാൻ 17 ന് മന്ത്രിസഭാ യോഗം ചേരും. സംസ്ഥാനത്തെ 94 ശതമാനം പേരും എസ്‌സിഎസ്ടി, ഒബിസി വിഭാഗങ്ങളിൽപെട്ടവരാണെന്ന് സെൻസസ് റിപ്പോർട്ടിൽ പറയുന്നു.

ഒന്നരക്കോടിയിലധികം പേർ എസ്‌സി, എസ്‌ടി വിഭാഗത്തിൽപെട്ടവരാണ്. 75 ലക്ഷം മുസ്‌ലിങ്ങൾ ഒബിസി വിഭാഗത്തിൽപെട്ടവരാണെന്ന് കണ്ടെത്തി. ജനറൽ വിഭാഗത്തിൽ പെട്ടവർ 30 ലക്ഷത്തിൽ താഴെയെന്നും സെൻസസിൽ വിവരങ്ങൾ ഉണ്ട്.

ഒബിസി വിഭാഗത്തിന് 51% സംവരണം നൽകാൻ ജാതി സെൻസസിൽ ശിപാർശ ചെയ്യുന്നുണ്ട്. ഈ കാര്യങ്ങളെല്ലാം 17 ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ചയാകും. പിന്നാക്ക വിഭാഗം കമ്മീഷൻ ചെയർമാനായിരുന്ന ജസ്റ്റീസ് ജെ. കാന്തരാജിന്‍റെ നേതൃത്വത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്.