തിരുവനന്തപുരം: 157 നഴ്സിംഗ് കോളജുകൾ കേന്ദ്രം അനുവദിക്കുമ്പോൾ ഒന്നു പോലും കേരളത്തിന് ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ വലിയ വിഷമം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

എയിംസ് പോലും ഇല്ലാത്ത സംസ്ഥാനമാണ് കേരളം. ഓരോ വർഷവും കേന്ദ്രത്തിനോട് ചോദിക്കുന്നുണ്ടെന്നും എയിംസിനുള്ള മാനദണ്ഡം നോക്കിയാൽ അർഹതയില്ലെന്ന് ആരും പറയില്ലെന്നും നമുക്ക് കാത്തിരിക്കാം എന്നല്ലാതെ എന്തു ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നെട്ടയം ശാരദാ നഴ്സിംഗ് കോളജ് ഉദ്ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ദയാവയിപ്പിന്‍റെയും പ്രതീകമായിട്ടാണ് നഴ്‌സുമാരെ കാണുന്നത്.

കോവിഡ് സമയത്ത് സ്വജീവൻ പോലും പണയം വച്ച് പ്രവർത്തിച്ചവരാണ് നഴ്സുമാർ. നിപാ കാലത്തും ഇത്തരം പ്രവർത്തനം നാം കണ്ടു. അതിനുദാഹരമാണ് സിസ്റ്റർ ലിനി. കേരളത്തിലെ നഴ്സുമാരുടെ സേവനം ലോകോത്തരമാണ്.

സർക്കാർ ശ്രദ്ധേയമായ ഇടപെടൽ നഴ്സിംഗ് റിക്രൂട്ട്മെന്‍റിൽ അടക്കം നടത്തുന്നു. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് നഴ്സിംഗ് സീറ്റുകളിൽ സംവരണം ഏർപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.