മലപ്പുറം: മമ്പാട് വീണ്ടും പുലിയിറങ്ങി. കഴിഞ്ഞ ദിവസം പുലിയെ കണ്ട ഇളംപുഴയിലാണ് വീണ്ടും പുലിയെ കണ്ടത്.

നേരത്തെ നടുവക്കാട്‌ വച്ച് സ്കൂട്ടർ യാത്രികനെ പുലി ആക്രമിച്ചിരുന്നു. പുലിയെ പിടികൂടാനായി വനംവകുപ്പ് കൂടും സ്ഥാപിച്ചിരുന്നു.