കണ്ണൂർ: ഇരിട്ടിയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. ഇരിട്ടി ആയിരക്കളത്താണ് സംഭവം.

പൊട്ടിത്തെറിയിൽ ഒരാൾക്ക് പരിക്കേറ്റു. തൊഴിലുറപ്പ് തൊഴിലാളി ആയിരക്കളം സ്വദേശി രോഹിണിക്കാണ് പരിക്കേറ്റത്. രോഹിണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ഇന്ന് ഉച്ചയ്ക്കുശേഷം 3.45ഓടെയാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളികള്‍ തോട് വൃത്തിയാക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. തോട്ടിലുണ്ടായിരുന്ന ചാക്ക്കെട്ട് കത്തി ഉപയോഗിച്ച് വലിച്ചെടുത്ത് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്.

പന്നിപ്പടക്കാണ് പൊട്ടിയതെന്നാണ് സംശയം.