കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരിൽ നിന്നു വീണ്ടും മൊബൈൽ ഫോണുകളും സിംകാർഡുകളും പിടിച്ചെടുത്തു. ജയിൽ സൂപ്രണ്ടിന്‍റെ പരാതിയിൽ മൂന്ന് തടവുകാർക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.

ജയിലിൽ പത്താം ബ്ലോക്കിലെ തടവുകാരായ അൻസാർ, കാട്ടൂന്നി രഞ്ജിത്ത്, ശരത്ത് എന്നിവരിൽ നിന്നാണ് ജയിൽ നിരോധിത വസ്തുക്കൾ പിടിച്ചെടുത്തത്. ബുധനാഴ്ച വൈകുന്നേരം 3.15 ഓടെ ജയിൽ ഉദ്യോഗസ്ഥർ പത്താം ബ്ലോക്കിൽ നടത്തിയ പരിശോധനയിലാണ് രണ്ട് മൊബൈൽ ഫോണുകളും മൂന്ന് സിംകാർഡുകളും പിടിച്ചെടുത്തത്.

പോലീസ് മൊബൈൽ ഫോണുകളും സിംകാർഡുകളും കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.