തിരുവനന്തപുരം: എസ്‍യുസിഐയുടെ നാവായി യൂത്ത് കോൺഗ്രസ്‌ നേതാവായ എംഎൽഎ മാറിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വീട്ടിൽ വന്നപ്പോൾ അധിക്ഷേപിച്ചു എന്ന എസ്‍യുസിഐ നേതാവിന്‍റെ അതേ കള്ളം ആണ് പാലക്കാട് എംഎൽഎ ആവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകും. സമരക്കാരുമായി കഴിഞ്ഞ15 ന് വിശദമായി ചർച്ച ചെയ്തു. ഓണറേറിയം വർധിപ്പിക്കണം എന്ന് തന്നെയാണ് സർക്കാർ നിലപാട് എന്നും വീണ ജോർജ് പറഞ്ഞു.

അതേസമയം ആശ പ്രവർത്തകരുടെ 7000 രൂപ പോലും കഴിഞ്ഞ മൂന്നുമാസം മുടങ്ങിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സഭയിൽ പറഞ്ഞു. എൽഡിഎഫിന്‍റെ പ്രകടന പത്രികയിൽ മിനിമം കൂലി 7000 രൂപയാക്കും എന്ന് വാഗ്ദാനം ചെയ്തു. സമരക്കാർക്കെതിരെ എന്തൊക്കെ ആക്ഷേപമാണ് നടത്തുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.

സിക്കിംമിൽ 10000 രൂപയാണ് ഓണറേറിയം. അത് വീണ ജോർജ് പഠിച്ച ഇന്ത്യയുടെ മാപ്പിൽ ഇല്ല. എന്ത് പറഞ്ഞാലും കേരളത്തെക്കാൾ ദുർബലമായ സംസ്ഥാനങ്ങളുടെ കണക്ക് പറഞ്ഞാണ് ഇവരുടെ താരതമ്യം.

ആരോഗ്യമന്ത്രി പറഞ്ഞത് സമരക്കാരോട് ഓഫീസ് ടൈമിൽ വരാനാണ്. അധികകാലം ഓഫീസിൽ ഇരിക്കാമെന്നു ആരോഗ്യമന്ത്രി കരുതേണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.