ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ മന ഗ്രാമത്തിലുണ്ടായ ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. രണ്ട് പേരുടെ മൃതദേഹമാണ് ഇന്ന് കണ്ടെടുത്തത്.

നാല് പേരുടെ മൃതദേഹം ശനിയാഴ്ച കണ്ടെടുത്തിരുന്നു. ഇനി മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ബിആര്‍ഒ(ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍) ക്യാമ്പിലുണ്ടായിരുന്ന 50ൽ അധികം തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മറ്റുള്ളവരെ നേരത്തേ രക്ഷപ്പെടുത്തിയിരുന്നു.

ബദ്രിനാഥിന് അപ്പുറം ഇന്ത്യ-ചൈന അതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്ഥലത്താണ് അപകടമുണ്ടായത്. എന്‍ഡിആര്‍എഫ് എസ്ഡിആര്‍എഫ് സംഘങ്ങളുടെയും ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സിന്‍റെയും സഹായത്തോടെയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.