ന്യൂഡൽഹി: ദ ഹിന്ദു ദിനപത്രത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭിമുഖത്തിനെതിരെ എച്ച്ആർഡിഎസ് പരാതി നൽകി. മുഖ്യമന്ത്രിക്കെതിരെ ഡൽഹി പോലീസിലും ഗവർണർക്കുമാണ് പരാതി നൽകിയിരിക്കുന്നത്.

അഭിമുഖത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട മലപ്പുറം പരാമർശം വൻ വിവാദമായിരുന്നു. വിവാദ അഭിമുഖത്തിൽ മുഖ്യമന്ത്രി, മാധ്യമപ്രവർത്തക, ദ ഹിന്ദു, പിആർ ഏജൻസി എന്നിവർക്കെതിരെ അന്വേഷണം വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

പരാതികളിൽ നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് എച്ച്ആ‍‍ർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ വ്യക്തമാക്കി.