പത്തനംതിട്ട: എക്സൈസ് ജീവനക്കാർ മർദിച്ചതില്‍ മനംനൊന്ത് യുവാവ് തൂങ്ങി മരിച്ചതായി പരാതി. സംഭവത്തിൽ പറക്കോട് എക്സൈസ് സിഐയോട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ റിപ്പോർട്ട് തേടി.

പറക്കോട് സ്വദേശി വിഷ്ണു മരിച്ച സംഭവത്തിലാണ് നടപടി. അതേസമയം വിഷ്ണുവിനെ കസ്റ്റഡിയില്‍ എടുക്കുകയോ വീടിനുള്ളില്‍ പ്രവേശിക്കുകയോ ചെയ്തിട്ടില്ലെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

വിഷ്ണുവിന്‍റെ അയല്‍വാസിയുടെ പക്കല്‍ നിന്നും കഞ്ചാവ് കണ്ടെടുത്തിരുന്നു. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിക്കാനാണ് വിഷ്ണുവിന്‍റെ അടുത്തെത്തിയതെന്നും മർദിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.