ന്യൂഡൽഹി: വിദ്യാഭ്യാസ അവകാശം നടപ്പാക്കാത്ത മദ്രസകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്‍റെ ശിപാർശ സ്റ്റേ ചെയ്ത് സുപ്രീംകോടതി. കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും കോടതി നോട്ടീസയച്ചു.

ബാലാവകാശ കമ്മീഷന്‍റെ നിർദേശത്തിന് പിന്നാലെ ഉത്തർപ്രദേശ്, ത്രിപുര സർക്കാരുകൾ അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചിരുന്നു. ഈ നടപടികളും കോടതി സ്റ്റേ ചെയ്തു. യുപി സര്‍ക്കാരിന്‍റെ നടപടിക്കെതിരായ ജംഇയ്യത്തുല്‍ ഉലമ ഹിന്ദിന്‍റെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.

മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന് നിർദേശിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരുന്നു. മദ്രസബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നുമായിരുന്നു നിര്‍ദേശം.

മദ്രസകളിലെ കുട്ടികളെ പൊതുവിദ്യാലയത്തിലേക്ക് മാറ്റണമെന്നായിരുന്നു ശിപാര്‍ശ. മദ്രസകളിലെ വിദ്യാഭ്യാസരീതി 1.25 കോടി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദേശീയ ബാലാവകാശ കമ്മീഷന്‍റെ കത്ത്.