ബംഗളൂരു: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ പരാജയം ഒഴിവാക്കാൻ ഇന്ത്യ പൊരുതുന്നു. സ്കോർ: ഇന്ത്യ 43, 231/3 ന്യൂസിലന്‍റ് 402. ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ നേടിയ 43 മറുപടിയായി ബാറ്റിംഗ് ആരംഭിച്ച കിവീസ് 402 റൺസിന് എല്ലാവരും പുറത്തായി.

356 റണ്‍സ് കടം മറികടക്കാനായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ്. 70 റണ്‍സോടെ സര്‍ഫറാസ് ഖാൻ ക്രീസിലുണ്ട്. 70 റണ്‍സെടുത്ത വിരാട് കോഹ്‌ലിയുടെ വിക്കറ്റ് മൂന്നാം ദിവസത്തെ കളിയുടെ അവസാന പന്തില്‍ നഷ്ടമായി.

യശസ്വി ജയ്സ്വാള്‍(35) രോഹിത് ശർമ്മ(52) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. നേരത്തെ 180-3 എന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങി കിവീസ് രചിന്‍ രവീന്ദ്രയുടെ സെഞ്ചുറിയുടെയും(134) ടിം സൗത്തിയുടെ അര്‍ധസെഞ്ചുറിയുടെയും(65) കരുത്തിലാണ് കൂറ്റന്‍ ലീഡ് ഉറപ്പിച്ചത്.

ഇന്ത്യക്കായി രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിൽ കിവീസിനായി അജാസ് പട്ടേൽ രണ്ടും ഗ്ലെൻ ഫിലിപ്സ് ഒരു വിക്കറ്റും വീഴ്ത്തി.