പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്രനായി പി. സരിൻ തന്നെ മത്സരിക്കും. അതേസമയം, അദ്ദേഹത്തിനു പാർട്ടി ചിഹ്നം നല്കില്ല. പാർട്ടി ചിഹ്നത്തിൽ സരിനെ മത്സരിപ്പിക്കാനുള്ള സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റിന്‍റെ നിർദേശം സംസ്ഥാന നേതൃത്വം തള്ളി. ഇന്ന് വൈകുന്നേരം ഔദ്യോഗികമായി സ്ഥാനാ‍ർഥി പ്രഖ്യാപനം ഉണ്ടാകും.

ഇന്നു ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് സരിനെ ഇടത് സ്വതന്ത്രനായി മത്സരിപ്പിക്കാൻ തീരുമാനമായത്. രാവിലെ മന്ത്രി എം.ബി. രാജേഷിനെ പാലക്കാട്ടെ വീട്ടിലെത്തി കണ്ട സരിൻ, പിന്നീട് ഓട്ടോറിക്ഷയിലാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന്‍റെ നേതൃത്വത്തിൽ വന്‍ സ്വീകരണമാണ് സരിന് നല്കി.