തൃശൂര്‍: കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കെതിരായ ആരോപണത്തില്‍ വിശദാംശങ്ങള്‍ ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് റവന്യൂമന്ത്രി കെ.രാജന്‍. ആരെങ്കിലും പറഞ്ഞിന്‍റെ പേരില്‍ താന്‍ അഭിപ്രായപ്രകടനം നടത്തുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു.

റവന്യൂ കുടുംബത്തിലെ അംഗമായ ഒരാളെയാണ് നഷ്ടപ്പെട്ടത്. നവീന്‍ ബാബുവിന്‍റെ കുടുംബത്തെ ചേര്‍ത്തുനിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.

എഡിഎം നവീന്‍ ബാബുവിനെ അപമാനിക്കാൻ പി.പി.ദിവ്യയ്ക്ക് അവസരമൊരുക്കിയത് കണ്ണൂര്‍ ജില്ല കളക്ടര്‍ ആണെന്നായിരുന്നു സിഐടിയു സംസ്ഥാന സമിതി അംഗം മലയാലപ്പുഴ മോഹനന്‍റെ ആരോപണം. എഡിഎം വേണ്ടായെന്ന് പറഞ്ഞിട്ടും യാത്രയയപ്പ് സമ്മേളനം നിര്‍ബന്ധപൂര്‍വം ഒരുക്കി.

രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയ്ക്ക് ശേഷമാക്കിയത് കളക്ടറാണ്. പരിപാടിയിലേക്ക് ക്ഷണിക്കാത്ത ദിവ്യയെ ഫോണില്‍ വിളിച്ച് വരുത്തിയതും കളക്ടറാണെന്നും മോഹനൻ ആരോപിച്ചു.