പാലക്കാട്: പാർട്ടിക്കകത്ത് പ്രശ്നങ്ങൾ ഒന്നുമില്ലെന്നും സരിനുമായി സൗഹൃദം തുടരുമെന്നും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. മത്സരം പ്രസ്ഥാനങ്ങൾ തമ്മിലാണെന്നും വ്യക്തികൾ തമ്മിൽ അല്ലെന്നും അദ്ദേഹം പറഞ്ഞു.

മതേതര ചേരിയും വർഗീയ ചേരിയും തമ്മിലാണ് പാലക്കാട്‌ മത്സരം നടക്കുന്നത്. ഈ മത്സരങ്ങളിലെല്ലാം മതേതര ചേരിയാണ് വിജയിച്ചത്. നിലപാട് ഉള്ളവരും നിലപാടിൽ ഉറച്ചു നിൽക്കുന്നവരുമാണ് പാലക്കാട്ടുകാർ. സരിൻ പറഞ്ഞത് കേട്ടിട്ടില്ല എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ മറുപടി പറയേണ്ടത് താനല്ല.

കൂട്ടത്തിൽ ഒരാൾ പോകുമ്പോൾ വേദനയാണ്. സരിൻ പാർട്ടി വിടും വരെ അദ്ദേഹത്തിന് വേണ്ടി വാദിച്ച ആളാണ് താൻ. വിവാദങ്ങള്‍ യുഡിഎഫിന്‍റെ വിജയത്തെ ബാധിക്കില്ലെന്നും മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.