ന്യൂഡല്‍ഹി:പാലക്കാട്ടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകില്ലെന്നും കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇക്കാര്യം വ്യക്തമാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.

പി.സരിന്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഇടതിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് സരിന്‍ പറഞ്ഞത്. ഇക്കാര്യങ്ങള്‍ എല്ലാം ആലോചിച്ച ശേഷം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും.

ഷാഫി പറമ്പിലിനെ വടകരയിലേക്ക് മാറ്റിയതിന് പിന്നില്‍ ബിജെപിയുമായി ഗൂഢാലോചനയുണ്ടെന്ന് തങ്ങള്‍ നേരത്തേ ആരോപിച്ചതാണ്. ഇന്ന് സരിന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.