പാലക്കാട്: കോൺഗ്രസ് നേതാവ് പി.സരിനുമായി കൂടിക്കാഴ്ച നടത്തി പി.വി.അൻവർ എംഎൽഎ. പാലക്കാട് എത്തിയാണ് അൻവർ സരിനെ കണ്ടത്. പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാർഥിത്വത്തെ ചോദ്യം ചെയ്ത് ഡോ. പി. സരിൻ രംഗത്തെത്തിയതിന് പിന്നാലെയാണ് പി.വി.അൻവർ സരിനുമായി കൂടിക്കാഴ്ച നടത്തിയത്.

ബുധനാഴ്ച രാവിലെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാർഥിത്വത്തെ ചോദ്യം ചെയ്ത് ഡോ. പി. സരിൻ രംഗത്തെത്തിയത്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെങ്കില്‍ തിരുത്തണം.അതിന് ഇനിയും സമയമുണ്ട്. ഇല്ലെങ്കില്‍ തോല്‍ക്കുക രാഹുല്‍ മാങ്കൂട്ടമല്ല, രാഹുല്‍ ഗാന്ധിയാണെന്ന് സരിന്‍ പറഞ്ഞു.

പാലക്കാട്ട് ഒറ്റയാളുടെ താത്പര്യത്തിന് വേണ്ടി പാര്‍ട്ടിയെ ബലികൊടുക്കരുത്. ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന സ്ഥാനാര്‍ഥി നിര്‍ണയമുണ്ടാകണം. സ്ഥാനാര്‍ഥിത്വം പുനഃപരിശോധിച്ച് രാഹുല്‍ തന്നെയാണ് സ്ഥാനാര്‍ഥിയെന്ന് പാര്‍ട്ടി പറഞ്ഞാല്‍ പ്രശ്‌നം തീര്‍ന്നു. ജയിലില്‍ കിടക്കുന്നത് മാത്രമല്ല ത്യാഗമെന്നും സരിൻ വിമർശിച്ചിരുന്നു.