മുൾട്ടാൻ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ ഒന്നാമിന്നിംഗ്സിൽ പാക്കിസ്ഥാൻ 366 റൺസിനു പുറത്ത്. അരങ്ങേറ്റ ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചുറി നേടിയ കമ്രാൻ ഗുലാമും (118) അർധസെഞ്ചുറി നേടിയ സയിം അയൂബും (77) ഒഴികെയുള്ള മുൻനിര കളിമറന്നപ്പോൾ മധ്യനിരയും വാലറ്റവും ചേർന്നു നടത്തിയ പോരാട്ടമാണ് ആതിഥേയരെ മാന്യമായ സ്കോറിലേക്ക് നയിച്ചത്.

മുഹമ്മദ് റിസ്വാൻ (41), സൽമാൻ ആഘ (31), ആമിർ ജമാൽ (37), നോമാൻ അലി (32) എന്നിവരാണ് രണ്ടാംദിനം ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചത്. ഇംഗ്ലണ്ടിനു വേണ്ടി ജാക്ക് ലീച്ച് നാലുവിക്കറ്റും ബ്രൈഡൻ കഴ്സ് മൂന്നു വിക്കറ്റും വീഴ്ത്തി.

മറുപടിയായി ഒന്നാമിന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 49 റൺസെടുത്തിട്ടുണ്ട്. 20 റൺസുമായി സാക് ക്രൗളിയും 26 റൺസുമായി ബെൻ ഡക്കറ്റുമാണ് ക്രീസിൽ.