ന്യൂഡൽഹി: നടന്‍ സിദ്ദിഖിനെതിരായ ബലാത്സംഗ കേസിലെ അന്വേഷണ ഉദ്യോഗസ്ഥയായ എസ്പി മെറിന്‍ ജോസഫ് ഡല്‍ഹിയിലെത്തി അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന ഐശ്വര്യ ഭാട്ടി അടക്കമുള്ളവരെയാണ് എസ്പി കണ്ടത്.

തിങ്കളാഴ്ച്ച സുപ്രീം കോടതിയിൽ ഉന്നയിക്കേണ്ട വാദങ്ങൾക്ക് ഈ കൂടിക്കാഴ്ചയിൽ അന്തിമരൂപമാകും. തിങ്കളാഴ്ച ജാമ്യാപേക്ഷ പരിഗണിക്കുന്പോൾ സിദ്ദിഖിനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിലെ ഇതുവരെയുള്ള അന്വേഷണ പുരോഗതി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചേക്കും. കേസിൽ അതിജീവിതയുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

തിരുവനതപുരം മസ്കറ്റ് ഹോട്ടലിൽവെച്ച് ബലാത്സംഗം നടന്നുവെന്നാണ് മൊഴി. സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം നിലനിൽക്കുമെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായതെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിക്കും. മുതിർന്ന അഭിഭാഷകനായ മുകുള്‍ റോസ്തകിയാണ് സിദ്ധിഖിന് വേണ്ടി കോടതിയിൽ ഹാജരാവുക.