തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പി.വി.അൻവർ എംഎൽഎ ഉന്നയിച്ച കാര്യങ്ങളിൽ സിറ്റിംഗ് ജഡ്ജി അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. പി.വി.അന്‍വര്‍ പറഞ്ഞത് വസ്തുതകളാണ്.

അദ്ദേഹം തുറന്നു പറയാന്‍ അൽപം വൈകിയെന്ന് മാത്രം. മുഖ്യമന്ത്രി തികഞ്ഞ പരാജയമാണെന്ന് പരസ്യമായി സമ്മതിക്കേണ്ട ഗതികേടാണ് ഭരണകക്ഷി എംഎല്‍എയ്ക്ക്. ക്രിമിനല്‍ മാഫിയകളെ വാഴിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്നും സുധാകരൻ പറഞ്ഞു.

സിപിഎമ്മിനെ നശിപ്പിക്കുന്ന പിണറായി വിജയന്‍, മുഹമ്മദ് റിയാസ്, പി.ശശി അച്ചുതണ്ടിന്‍റെ അവിശുദ്ധബന്ധത്തിന്‍റെ ഞെട്ടിക്കുന്ന കഥകളാണ് പി.വി.അന്‍വര്‍ അക്കമിട്ട് നിരത്തിയത്. തെറ്റുചൂണ്ടി കാണിക്കുന്നവരെ ഉള്‍ക്കൊള്ളുന്നത് സിപിഎം പാരമ്പര്യമല്ല.

അവരെ ശത്രുക്കളായി കാണുന്നതാണ് സിപിഎമിന്‍റെ ശൈലി. ആ പതിവ് അന്‍വറിന്‍റെ കാര്യത്തിലും സിപിഎം തെറ്റിക്കില്ലെന്നും കെ. സുധാകരൻ പറഞ്ഞു. എഡിജിപി എം.ആര്‍. അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത് തെറ്റായി സിപിഎം കാണാത്തത് കൊണ്ടാണ് ഇപ്പോഴും മുഖ്യമന്ത്രിയുടെ സംരക്ഷണയില്‍ തുടരുന്നത്.

മുഖ്യമന്ത്രിക്കു വേണ്ടി പ്രത്യേക ദൂതനായി ആര്‍എസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ എഡിജിപിക്കെതിരെ ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങളെല്ലാം വെറും പ്രഹസനങ്ങള്‍ മാത്രമാണെന്നും സുധാകരൻ ആരോപിച്ചു.