തിരുവനന്തപുരം : മണക്കാട്ടെ മാർജിൻ ഫ്രീ ഷൂ മാർക്കറ്റിൽനിന്നു പണം മോഷ്ടിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. തൃശൂർ സ്വദേശികളായ മിലൻ, അതുല്യ എന്നിവരെയാണ് കടയുടമയുടെ പരാതിയെ തുടർന്ന് ഫോർട്ട്‌ പോലീസ് അറസ്റ്റ് ചെയ്തത്.

ഷൂ വാങ്ങാനെന്ന വ്യാജേന കടയിൽ എത്തിയ ഇരുവരും കടയുടമയുടെ ശ്രദ്ധ മാറ്റിയ ശേഷം മേശയിൽ സൂക്ഷിച്ചിരുന്ന 8300 രൂപ അപഹരിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കടയുടമ മോഷണ വിവരം മനസിലാക്കിയത്.

ഫോർട്ട്‌ പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അനേഷണത്തിലാണു പ്രതികളെ തിരിച്ചറിഞ്ഞത്. ആക്കുളത്തെ ഷോപ്പിംഗ് മാളിനു സമീപത്തു നിന്നും പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

ഫോർട്ട്‌പോലീസ് ഇൻസ്‌പെക്ടർ ശിവകുമാർ, എസ് ഐ. വിനോദ്, സി പി ഒ മാരായ പ്രവീൺ, രഞ്ജിത്, പ്രിയങ്ക എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.