കൊച്ചി: മുകേഷിനെതിരായി നടി ഉന്നയിച്ച ആരോപണങ്ങൾ സംശയാസ്പദമാണെന്ന് അഭിഭാഷകൻ ജോ പോൾ. ബ്ലാക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടന്നത്. അതിനുള്ള ഇലക്ട്രോണിക് തെളിവുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും മുകേഷിന്‍റെ അഭിഭാഷകനായ ജോ പോൾ പറഞ്ഞു.

നിയമനടപടികളുമായി മുകേഷ് സഹകരിക്കുമെന്നും അടിയന്തര അറസ്റ്റിനുള്ള സാഹചര്യമില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. പൊതുമധ്യത്തിൽ നിൽക്കുന്ന ആളാണ് മുകേഷ്. ഒളിച്ചോടുന്ന ആള്‍ അല്ല. പ്രതിഷേധം കാരണം നേരിട്ടെത്തി തെളിവുകൾ കൈമാറാൻ പറ്റാത്ത അവസ്ഥയിലാണ്.

അദ്ദേഹം എവിടെയും ഒളിച്ചോടിയിട്ടില്ല. 15 വര്‍ഷം മുമ്പ് നടന്ന സംഭവത്തെ കുറിച്ചാണ് ആരോപണം. ബ്ലാക്മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജോ പോൾ പറഞ്ഞു. ലൈംഗിക പീഡന കേസിൽ സെപ്റ്റംബർ മൂന്ന് വരെ മുകേഷിന്‍റെ അറസ്റ്റ് കോടതി തടഞ്ഞു.