ഇടുക്കി: അടിമാലിയില്‍ ആദിവാസി യുവതി മരിച്ച നിലയില്‍. അഞ്ചാംമൈല്‍കുടി സ്വദേശി ജലജ ആണ് മരിച്ചത്. ശരീരത്തില്‍ കുത്തേറ്റ പാടുകള്‍ കണ്ടെത്തിയിയിട്ടുണ്ടെന്നും സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായും പോലീസ് അറിയിച്ചു.

ഇവരുടെ ഭര്‍ത്താവ് ബാലകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ബാലകൃഷ്ണന്‍റെ രണ്ടാം ഭാര്യയാണ് ജലജ.

ഇയാളുടെ ആദ്യ ഭാര്യയിലെ മകളുമായി ജലജ ചില സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. ഇതേ ചൊല്ലിയുണ്ടായ തര്‍ക്കമാണോ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി.