തിരുവനന്തപുരം: ജോലിയിൽനിന്നു പിരിച്ചുവിട്ട പോലീസുകാരൻ ജീവനൊടുക്കാൻ ശ്രമിച്ചു. മുൻ അയിരൂർ ഇൻസ്പെക്ടർ ജയസനിലിനെയാണ് പോലീസ് കോട്ടേഴ്സിലെ മുറിക്കുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

സർവീസിൽ നിന്നും പിരിച്ചുവിട്ടുവെങ്കിലും പാളയത്തുള്ള പോലീസ് ക്വാർട്ടേഴ്സ് ഇയാൾ ഒഴിഞ്ഞിരുന്നില്ല. ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനാൽ ഇയാളുടെ ഭാര്യയാണ് സുഹൃത്തുക്കളെ വിളിച്ച് വിവരം പറയുന്നത്.

മ്യൂസിയം പോലീസെത്തി ക്വാർട്ടേഴ്സിന്‍റെ വാതിൽ തുറന്നു അകത്തുകയറുമ്പോഴാണ് അബോധാവസ്ഥയിൽ ജയസനിലിനെ കണ്ടെത്തുന്നത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.