പാലക്കാട്: ചിറ്റൂര്‍ പുഴയുടെ നടുവില്‍ കുടുങ്ങിയ ഒരാളെ കരയ്ക്കെത്തിച്ചു. വടം ഉപയോഗിച്ചാണ് ഫയര്‍ ഫോഴ്‌സ് ഒരാളെ രക്ഷപെടുത്തിയത്.

മറ്റുള്ളവരെ കരയ്ക്കെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പുരുഷന്‍മാരും ഒരു പ്രായമായ സ്ത്രീയുമാണ് പുഴയുടെ നടുവിലെ പാറയിൽ കുടുങ്ങിയത്.

ഇന്ന് ഉച്ചയോടെയാണ് അപകടം. പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ ഇവര്‍ പുഴയുടെ നടുവില്‍ കുടുങ്ങുകയായിരുന്നു. മന്ത്രി കെ.കൃഷ്ണന്‍കുട്ടി അടക്കമുള്ളര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.