തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വത്തെ വിമർശിച്ച എ.എ.റഹീമിനെതിരെ എഐവൈഎഫ് രംഗത്ത്. ബിനോയ്‌ വിശ്വം എസ്എഫ്ഐയുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായ പ്രകടനം പൊതുസമൂഹത്തിന്‍റെ വികാരമാണെന്നും അത് റഹീം മനസിലാക്കി എസ്എഫ്ഐയെ തിരുത്തണം.

ബിനോയ്‌ വിശ്വത്തിന് റഹീമിന്‍റെ സർട്ടിഫിക്കറ്റ് വേണ്ടെന്നും എഐവൈഎഫ് നേതാക്കൾ പറഞ്ഞു. വലതുപക്ഷവും മാധ്യമങ്ങളും ഇടതുപക്ഷത്തിനെതിരെ ആസൂത്രിതമായ ആക്രമണങ്ങൾ നടത്തുന്ന കാലഘട്ടമാണിത്.

ഈ സാഹചര്യത്തിൽ എസ്എഫ്ഐയുടെ ലേബലിൽ ചില ക്രിമിനലുകൾ നടത്തുന്ന അക്രമ പ്രവർത്തനങ്ങൾ വലിയ രീതിയിൽ ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുന്നുണ്ടെന്ന് ബിനോയ്‌ വിശ്വം പറഞ്ഞിരുന്നു.

ബിനോയ് വിശ്വത്തിന്‍റെ എസ്എഫ്ഐ വിമർശനങ്ങളിൽ വസ്തുതകളില്ലെന്നും വിമർശനങ്ങളെപ്പോഴും വസ്തുതാപരവും ക്രിയാത്മകവുമായിരിക്കണമെന്നും എ.എ. റഹീം എംപി പറഞ്ഞിരുന്നു.