മ‍യക്കുമരുന്ന് കടത്ത് കേസിൽ മൂന്ന് പ്രതികൾക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും
മ‍യക്കുമരുന്ന് കടത്ത് കേസിൽ മൂന്ന് പ്രതികൾക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും
Thursday, July 4, 2024 12:42 AM IST
ആലപ്പുഴ: മയക്കുമരുന്ന് കടത്ത് കേസിൽ അറസ്റ്റിലായ പ്രതികൾക്ക് 10 വർഷം തടവും ഒരു ലക്ഷ രൂപ പിഴയും.

എറണാകുളം പിറവം കൊട്ടാരകുന്നേൽ വീട്ടിൽ സ്റ്റിബിൻ മാത്യു(28), കാസർഗോഡ് തൃക്കരിപ്പൂർ പഞ്ചായത്തിൽ റസിയാ മൻസിലിൽ മുഹമ്മദ് റസ്താൻ (31), കണ്ണൂർ കരിവെള്ളർ പേരളം പഞ്ചായത്തിൽ തെക്കേ കരപ്പാട്ട് വീട്ടിൽ അഖിൽ (27) എന്നിവരെയാണ് ശിക്ഷിച്ചത്.

2022 ജൂലൈ 19ന് ചേർത്തല ദേശീയപാതയില്‍ എരമല്ലൂർ നിക്കോളാസ് ആശുപത്രിക്ക് മുൻവശം ഇവർ സഞ്ചരിച്ച കാറിൽ നിന്നും എംഡിഎംഎയും ഹാഷിഷ് ഓയിലും കണ്ടെത്തുകയായിരുന്നു. ആലപ്പുഴ അഡീഷണൽ ജില്ലാ ജഡ്ജി ഭാരതിയാണ് വിധി പ്രസ്താവിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<