ടി.പി. വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ്: നീക്കമില്ലെന്ന് സര്‍ക്കാര്‍; രമ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് തള്ളി
ടി.പി. വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ്: നീക്കമില്ലെന്ന് സര്‍ക്കാര്‍; രമ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് തള്ളി
Tuesday, June 25, 2024 10:24 AM IST
തിരുവനന്തപുരം: ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ എ.എന്‍. ഷംസീര്‍ തള്ളി. ഇത്തരമൊരു നീക്കമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും വിഷയം സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ചന്ദ്രശേഖരന്‍റെ ഭാര്യയും എംഎല്‍എയുമായ കെ.കെ. രമയാണ് വിഷയത്തില്‍ അടിയന്തരപ്രമേയാനുമതി തേടിയത്. എന്നാല്‍ നടക്കാത്ത കാര്യത്തില്‍ അടിയന്തരപ്രമേയം അംഗീകരിക്കാന്‍ ആകില്ലെന്ന് പറഞ്ഞ് സ്പീക്കര്‍ നോട്ടീസ് തള്ളുകയായിരുന്നു.

വിഷയത്തില്‍ സ്പീക്കറും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മില്‍ തര്‍ക്കമുണ്ടായി. ഇളവ് നല്‍കാനുള്ള നീക്കത്തിന് തെളിവായി കത്ത് പുറത്ത് വന്നിട്ടുണ്ടെന്ന് സതീശന്‍ പറഞ്ഞു.സര്‍ക്കാരിന് ഭയം ആണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ സഭ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നത്തേക്ക് പിരിഞ്ഞു.

നേരത്തെ, ടി.പി. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ ടി.കെ. രജീഷ്, അണ്ണന്‍ സിജിത്, മുഹമ്മദ് ഷാഫി എന്നിവര്‍ക്ക് സ്‌പെഷല്‍ ഇളവ് നല്‍കാനുള്ള വഴിവിട്ട നീക്കം നടക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം സര്‍ക്കാരിനെതിരേ രംഗത്തുവന്നിരുന്നു. ശിക്ഷ ഇളവ് നല്‍കരുതെന്ന കോടതി തീരുമാനത്തിന് സര്‍ക്കാര്‍ പുല്ലുവില കല്‍പ്പിക്കുകയാണെന്ന് രമ വിമര്‍ശിച്ചിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<