തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മുരളീധരന്‍റെ തോൽവിയെക്കുറിച്ച് പഠിക്കാൻ കെപിസിസി നിയോഗിച്ച കെ.സി.ജോസഫിന്‍റെ നേതൃത്വത്തിലുള്ള ഉപസമിതി 18ന് തൃശൂരിലെത്തുമെന്ന് ഡിസിസി അധ്യക്ഷന്‍ വി.കെ.ശ്രീകണ്ഠന്‍.

ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റശേഷം ജില്ലയിലെ ഭാരവാഹികളുമായുള്ള യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പരമുള്ള വിഴുപ്പലക്കല്‍ പാടില്ലെന്നും എത്ര ഉന്നതനായാലും നടപടിയുണ്ടാകുമെന്നും വി.കെ. ശ്രീകണ്ഠൻ പറഞ്ഞു.

പരസ്യ പ്രതികരണങ്ങള്‍ക്കും ഡിസിസി മതിലില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതിനും വിലക്കുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് ഒ അബ്ദുറഹ്മാനും അനില്‍ അക്കരയും ഉള്‍പ്പെടുന്ന ഉപസമിതിയെ ചുമതലപ്പെടുത്തിയതായും വി.കെ. ശ്രീകണ്ഠന്‍ അറിയിച്ചു.

സുരേഷ് ഗോപി കരുണാകരന്‍റെ കുടുംബവുമായി അടുപ്പമുള്ളയാളാണ്. കരുണാകരന്‍റെ സ്മൃതി കുടീരത്തിൽ പോയി സുരേഷ് ഗോപി പ്രാർഥിച്ചതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.