കോ­ഴി­ക്കോ­ട്: ഷിം­ല­യില്‍ അ­പ­ക­ട­ത്തില്‍ മ­രിച്ച കോ­ഴി­ക്കോ­ട് സ്വ­ദേ­ശിയായ സൈ­നി­കന്‍ ആ­ദ­ര്‍­ശി­ന് യാ­ത്രാ­മൊ­ഴി­യേ­കി ജ­ന്മ­നാട്. രാ­മ­നാ­ട്ടു­ക­ര­യി­ലെ വീ­ട്ടു­വ­ള­പ്പില്‍ ഔ­ദ്യോഗി­ക ബ­ഹു­മ­തി­ക­ളോ­ടെ­യാ­യി­രു­ന്നു സം­സ്­കാ­രം. ബ­ന്ധു­ക്കളും നാ­ട്ടു­കാരും അട­ക്കം നി­രവ­ധി പേ­രാ­ണ് അ­ന്ത്യാ­ഞ്ജ­ലി അര്‍­പ്പി­ക്കാ­നെ­ത്തി­യത്.

സൈനിക വാഹനത്തിന് മുകളിലേക്ക് മലമുകളില്‍ നിന്ന് കരി­ങ്കല്ല് വീ­ണുണ്ടാ­യ അ­പ­ക­ട­ത്തി­ലാ­ണ് ആ­ദര്‍­ശി­ന് ജീ­വന്‍ ന­ഷ്ട­മാ­യത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അ­പ­ക­ട­മു­ണ്ടാ­യത്.

ശ­നി­യാ­ഴ്ച രാ­ത്രി­യില്‍ കോ­ഴി­ക്കോ­ട് മെ­ഡി­ക്കല്‍ കോള­ജ് ആ­ശു­പ­ത്രി­യില്‍ എ­ത്തി­ച്ച മൃ­ത­ദേ­ഹം രാ­വി­ലെ­യാ­ണ് ജ­ന്മ­നാടാ­യ രാ­മ­നാ­ട്ടു­ക­ര­യില്‍ എ­ത്തി­ച്ചത്. ആ­റ് മാ­സ­ങ്ങള്‍­ക്ക് മു­മ്പാ­ണ് ആ­ദര്‍­ശ് വി­വാ­ഹി­ത­നാ­യത്. ആ­ദര്‍­ശി­ന്‍റെ സ­ഹോ­ദ­രനും ആര്‍­മി­യി­ലാണ്.