ഒട്ടാവ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഒരാളെ കൂടി അറസ്റ്റു ചെയ്ത് കാനഡ. എതാനും വർഷങ്ങളായി കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ പൗരനായ അമൻദീപ് സിംഗ് (22) ആണ് അറസ്റ്റിലായത്. ഇതോടെ നിജ്ജാറിന്‍റെ കൊലപാതകത്തിൽ അറസ്റ്റിലായ ഇന്ത്യക്കാരുടെ എണ്ണം നാലായി.

കരണ്‍ ബ്രാർ, കമൽപ്രീത് സിംഗ്, കരണ്‍പ്രീത് സിംഗ് എന്നിവരാണ് നേരത്തെ അറസ്റ്റിലായ ഇന്ത്യക്കാർ. 2023 ജൂണ്‍ 18നാണ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെടുന്നത്. ക­നേ­ഡി­യന്‍ പ്ര­വി­ശ്യ­യാ­യ ബ്രി­ട്ടീ­ഷ് കൊ­ളം­ബി­യ­യി­ലെ ഒ­രു ഗു­രു­ദ്വാ­ര­യ്­ക്ക് പു­റ­ത്തു­വ­ച്ചാ­ണ് ഒ­രു സം­ഘം നി­ജ്ജ­റി­ന് നേ­രെ ആ­ക്രമ­ണം ന­ട­ത്തി­യത്.

സം­ഭ­വ­ത്തില്‍ ഇ­ന്ത്യ­യ്­ക്ക് പ­ങ്കു­ണ്ടെ­ന്നാ­യി­രു­ന്നു കാ­ന­ഡ­യു­ടെ ആ­രോ­പ­ണം. എ­ന്നാല്‍ ഇ­ത് ഇ­ന്ത്യ നി­ഷേ­ധി­ച്ചി­രുന്നു. 2020 ലാണ് നിജ്ജറെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച­ത്. വിവരം. ഹര്‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതകം രണ്ട് മാഫിയ ഗ്യാംഗുകൾ തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റ ഭാഗമായിരുന്നുവെന്നാണ് ഇ­ന്ത്യ­യു­ടെ നി­ല­പാട്.

എ­ന്നാല്‍ കൊലപാ­ത­ക­ത്തില്‍ ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്നായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ജ­സ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവ­ന. സം­ഭ­വ­ത്തി­ന് പി­ന്നാലെ ഇ­ന്ത്യ-കാ­ന­ഡ ബ­ന്ധം വ­ഷ­ളാ­യി­രുന്നു.