തി­രു­വ­ന­ന്ത­പുരം: മാ­ന­വീ­യം വീ­ഥി­യില്‍ വീണ്ടും സം­ഘര്‍­ഷം. മ­ദ്യ­ല­ഹ­രി­യി­ലാ­യി­രുന്ന ര­ണ്ട് സം­ഘ­ങ്ങള്‍ ത­മ്മി­ല്‍ ഏ­റ്റു­മു­ട്ടു­ക­യാ­യി­രു­ന്നെ­ന്നാ­ണ് വി­വരം. സം­ഭ­വ­ത്തില്‍ ചെ­മ്പഴ­ന്തി സ്വ­ദേ­ശി ധനു കൃ­ഷ്­ണ­യ്­ക്ക് വെ­ട്ടേറ്റു.

ക­ഴു­ത്തി­ന് ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റ ഇ­യാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇ­ന്ന് പു­ലര്‍­ച്ചെ ഒന്ന­ര­യോ­ടെ­യാണ് സം­ഭ­വം. റീല്‍­സ് എ­ടു­ക്കു­ന്ന­തു­മാ­യി ബ­ന്ധ­പ്പെ­ട്ട തര്‍­ക്ക­മാ­ണ് സം­ഘര്‍­ഷ­ത്തില്‍ ക­ലാ­ശി­ച്ചത്.

സം­ഭ­വ­ത്തില്‍ തമ­ലം സ്വ­ദേ­ശി ഷ­മീറിനെ പോ­ലീ­സ് ക­സ്­റ്റ­ഡി­യി­ലെ­ടുത്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന പെണ്‍­കു­ട്ടിയെയും കസ്റ്റഡിയിലെടുത്തെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ പിന്നീട് വിട്ടയച്ചു.