രണ്ടരവയസുകാരിയുടെ മരണം: പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി; അറസ്റ്റ് രേഖപ്പെടുത്തി
രണ്ടരവയസുകാരിയുടെ മരണം: പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി; അറസ്റ്റ് രേഖപ്പെടുത്തി
Tuesday, March 26, 2024 1:12 PM IST
മലപ്പുറം: കാളികാവ് ഉദിരംപൊയിലില്‍ രണ്ടര വയസുകാരി ക്രൂരമർദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് കോന്തത്തൊടിക ഫായിസി(24) നെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്. ഫായിസിന്‍റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റവും ഫായിസിനുമേല്‍ ചുമത്തിയിട്ടുണ്ട്.

കുട്ടിയുടെ മരണം ക്രൂരമര്‍ദനമേറ്റിട്ടാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. മര്‍ദനത്തില്‍ ബോധം പോയ കുഞ്ഞിനെ എ­റി­ഞ്ഞ് പ­രി­ക്കേല്‍­പ്പിച്ചു. മര്‍ദനമേറ്റപ്പോള്‍ കുഞ്ഞിന്‍റെ തലയിലുണ്ടായ രക്തസ്രാവമാണ് മരണകാര­ണ­മെ­ന്നാ­ണ് റി­പ്പോര്‍ട്ട്. കുഞ്ഞിന്‍റെ ശരീരത്തില്‍ പഴയതും പുതിയതുമായ നിരവധി മുറിവുകള്‍ ഉണ്ടായിരു­ന്നു.

കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിയ മുറിവുക­ളും ക­ണ്ടെ­ത്തി­യി­രുന്നു. മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വാരിയെല്ലുകളും പൊട്ടിയിരു­ന്നു.

ഞായറാഴ്ചയാണ് ന­സ്‌­റിന്‍ മ­രി­ച്ച­ത്. സം­ഭ­വ­ത്തില്‍ ഫാ­യി­സി­നെ­തി­രേ കുട്ടിയുടെ മാ­താവും ബ­ന്ധു­ക്ക­ളു­മാ­ണ് പോ­ലീ­സില്‍ പ­രാ­തി നല്‍­കി­യത്. ഫായിസ് കുഞ്ഞിനെ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന ബന്ധുക്കളുടെ ആരോപണം ശരിവയ്ക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. ആരോപണത്തിന് പിന്നാലെ ഫാ­യി­സിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.


തൊ­ണ്ട­യില്‍ ഭക്ഷ­ണം കു­ടു­ങ്ങി­യെ­ന്ന് പ­റ­ഞ്ഞാ­ണ് ഇ­യാള്‍ കു­ട്ടി­യെ വ­ണ്ടൂ­രി­ലെ സ്വ­കാ­ര്യ ആ­ശു­പ­ത്രി­യില്‍ എ­ത്തി­ച്ചത്. എന്നാൽ ഇവിടെയെത്തിക്കും മുന്പ് കുഞ്ഞ് മരിച്ചിരുന്നു.

‌കു­ട്ടി­യു­ടെ അ­മ്മ­യു­ടെ മു­ന്നില്‍വ­ച്ച് ത­ന്നെ കു­ഞ്ഞി­നെ മര്‍­ദി­ച്ച് കൊ­ല­പ്പെ­ടു­ത്തി­യ­താ­ണെ­ന്നാ­ണ് ആ­രോ­പണം. ക­ട്ടി­ലി­ലേ­ക്ക് വ­ലി­ച്ചെ­റി­ഞ്ഞെന്നും കു­ഞ്ഞി­നെ കൊല്ലുന്ന­ത് ക­ണ്ടെന്നും കു­ട്ടി­യു­ടെ അ­മ്മ പറഞ്ഞു. കു­ഞ്ഞി­നെ ഇ­ട­യ്­ക്കി­ടെ മര്‍­ദി­ക്കാ­റു­ണ്ടാ­യി­രു­ന്നെന്നും ആ­രോ­പ­ണ­മുണ്ട്. കുട്ടി തന്‍റേതല്ലെന്ന് പറഞ്ഞായിരുന്നു ഉപദ്രവിച്ചിരുന്നത്. ഫായിസിന്‍റെ ഉമ്മയും കുഞ്ഞിനെ മർദിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<