ഇ­ല­ക്ട­റല്‍ ബോ­ണ്ടി­ലൂ­ടെ ബി­ജെ­പി അ­ഴിമ­തി നടത്തി; സു­പ്രീം­കോട­തി മേല്‍­നോ­ട്ട­ത്തില്‍ അ­ന്വേഷ­ണം വേ­ണ­മെ­ന്ന് കോണ്‍­ഗ്ര­സ്
ഇ­ല­ക്ട­റല്‍ ബോ­ണ്ടി­ലൂ­ടെ ബി­ജെ­പി അ­ഴിമ­തി നടത്തി; സു­പ്രീം­കോട­തി മേല്‍­നോ­ട്ട­ത്തില്‍ അ­ന്വേഷ­ണം വേ­ണ­മെ­ന്ന് കോണ്‍­ഗ്ര­സ്
Saturday, March 23, 2024 3:40 PM IST
ന്യൂ­ഡല്‍ഹി: ഇ­ല­ക്ട­റല്‍ ബോ­ണ്ടില്‍ സു­പ്രീം­കോട­തി മേല്‍­നോ­ട്ട­ത്തില്‍ സമഗ്ര അ­ന്വേഷ­ണം വേ­ണ­മെ­ന്ന് കോണ്‍­ഗ്രസ്. ഇ­ല­ക്ട­റല്‍ ബോ­ണ്ടി­ലൂ­ടെ ബി­ജെ­പി അ­ഴിമ­തി ന­ട­ത്തി. കമ്പ­നിക­ളെ ഭീ­ഷ­ണി­പ്പെ­ടു­ത്തി ബി­ജെ­പി പ­ണം വാ­ങ്ങി­യെന്നും എ­ഐ­സി­സി ജ­ന­റല്‍ സെ­ക്ര­ട്ടറി ജ­യറാം ര­മേ­ശ് ആരോപിച്ചു.

ചി­ല ക­മ്പ­നിക­ളെ ല­ക്ഷ്യ­മി­ട്ട് അ­ന്വേ­ഷ­ണ ഏ­ജന്‍­സി­കള്‍ പ്ര­വര്‍­ത്തി­ക്കു­ക­യാണ്. അ­ന്വേ­ഷ­ണ­ത്തി­ന്‍റെ പേ­രില്‍ വലി­യ സ­മ്മര്‍­ദം ചെ­ലു­ത്തു­ന്ന­തോ­ടെ ക­മ്പ­നി­കള്‍ കോ­ടി­ക്ക­ണ­ക്കി­ന് രൂ­പ ഇ­ല­ക്ട­റല്‍ ബോ­ണ്ടി­ലൂ­ടെ ബി­ജെ­പി­ക്ക് നല്‍­കും. ഇ­തോ­ടെ ഈ ക­മ്പ­നി­കള്‍­ക്കെ­തി­രെ­യു­ള്ള അ­ന്വേഷ­ണം കേ­ന്ദ്ര ഏ­ജന്‍­സി­കള്‍ അ­വ­സാ­നി­പ്പി­ക്കു­ക­യാ­ണ് ചെ­യ്യുക.


ഇ­ല­ക്ട­റല്‍ ബോ­ണ്ട് സം­വി­ധാ­നം നി­ല­വില്‍ വ­ന്ന­തി­ന് ശേ­ഷം 8000 കോ­ടി­യില്‍ അ­ധി­കം രൂ­പ­യാ­ണ് ബി­ജെ­പി­ക്ക് ഇ­തി­ലൂ­ടെ ല­ഭി­ച്ച­ത്. ഇ­തില്‍ 1853 കോ­ടി രൂ­പ അ­ന്വേ­ഷ­ണ ഏ­ജന്‍­സി­ക­ളെ ഉ­പ­യോ­ഗി­ച്ച് ഭീ­ഷ­ണി­പ്പെ­ടു­ത്തി ക­മ്പ­നി­ക­ളില്‍­നി­ന്ന് വാ­ങ്ങി­യ­താ­ണെ­ന്ന് ത­നി­ക്ക് വ്യ­ക്ത­മാ­യി അ­റി­യാ­മെന്നും അ­ദ്ദേ­ഹം പ­റഞ്ഞു.

ഈ അ­ഴി­മ­തി­യു­ടെ സൂ­ത്ര­ധാ­രന്‍ പ്ര­ധാ­ന­മന്ത്രി ന­രേ­ന്ദ്ര മോ­ദി­യാ­ണ്. മോ­ദി­യെ നി­യ­മ­ത്തി­ന് മു­ന്നില്‍ കൊ­ണ്ടു­വ­ര­ണ­മെന്നും അ­ദ്ദേ­ഹം ആവശ്യപ്പെട്ടു. ബോ­ണ്ടു­മാ­യി ബ­ന്ധ­പ്പെ­ട്ട് കോണ്‍­ഗ്ര­സി­ന് ഒന്നും ഒ­ളി­ച്ച് വ­യ്­ക്കാ­നി­ല്ലെന്നും സം­ഭാ­വ­ന വി­വ­ര­ങ്ങള്‍ കൈ­മാ­റു­മെ­ന്നും അദ്ദേഹം പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<