ഉത്കണ്ഠപ്പെടേണ്ട; രാജേന്ദ്രനെ നേതൃനിരയില്‍തന്നെ കൊണ്ടുവരും: എം.വി.ഗോവിന്ദന്‍
ഉത്കണ്ഠപ്പെടേണ്ട; രാജേന്ദ്രനെ നേതൃനിരയില്‍തന്നെ കൊണ്ടുവരും: എം.വി.ഗോവിന്ദന്‍
Monday, March 18, 2024 12:37 PM IST
ഇടുക്കി: സിപിഎം നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എസ്. രാജേന്ദ്രന് പാര്‍ട്ടിയില്‍ അംഗത്വം പുതുക്കി നല്‍കുമെന്ന് എം.വി.ഗോവിന്ദന്‍. അദ്ദേഹത്തെ പോലുള്ള പ്രധാനപ്പെട്ട നേതാവിനെ നേതൃനിരയില്‍തന്നെ കൊണ്ടുവരും. അതില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉത്കണ്ഠപ്പെടേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

നേരത്തെ, നിലവിലെ ദേവികുളം എംഎല്‍എ എ.രാജയ്ക്കെതിരേ രാജേന്ദ്രന്‍ പ്രവര്‍ത്തിച്ചു എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് സിപിഎം അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തതിരുന്നു.

എന്നാല്‍ തിരിച്ചെടുക്കാനുള്ള നടപടി ഇതുവരെ കൈക്കൊള്ളാത്തതിനെതിരേ രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. 1984 മുതല്‍ കാടും മലയും കടന്ന് പാര്‍ട്ടിയ്ക്കായി ആളെ കൂട്ടിയ തന്നെ 'മൈക്കില്‍ കൂടി മാത്രം പ്രസംഗിച്ച് നടന്ന ആള്‍' തോല്‍പിക്കാന്‍ ശ്രമിക്കുമ്പോള്‍ വേദനയുണ്ട്. പാര്‍ട്ടിക്ക് മുമ്പില്‍ ആയിരംവട്ടം തോല്‍ക്കാം പക്ഷേ ഒരു വ്യക്തിയുടെ മുമ്പില്‍ തോല്‍ക്കാന്‍ മനസുണ്ടാകില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.


തുടര്‍ന്ന് ബിജെപി നേതാക്കള്‍ തന്നെ സമീപിച്ചതായും രാജേന്ദ്രന്‍ വെളിപ്പെടുത്തി. ഇതേത്തുടര്‍ന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ വീട്ടിലെത്തി അംഗത്വ ഫോം രാജേന്ദ്രന് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം അത് സ്വീകരിച്ചിരുന്നില്ല.

പിന്നീട് സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തി. ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞദിവസം മൂന്നാറില്‍ നടന്ന എല്‍ഡിഎഫ് ദേവികുളം നിയോജക മണ്ഡലം കണ്‍വെന്‍ഷനില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.

ഇടതു സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജിനായി അദ്ദേഹം പ്രചാരണരംഗത്ത് സജീവമാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<