കടമ്പനാട് വില്ലേജ് ഓഫീസറുടെ ആത്മഹത്യ; കളക്ടർ ആർഡിഒയോട് റിപ്പോർട്ട് തേടി
കടമ്പനാട് വില്ലേജ് ഓഫീസറുടെ ആത്മഹത്യ; കളക്ടർ ആർഡിഒയോട് റിപ്പോർട്ട് തേടി
Sunday, March 17, 2024 8:53 AM IST
പത്തനംതിട്ട: കടമ്പനാട് വില്ലേജ് ഓഫിസർ മനോജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കളക്ടർ ആർഡിഒയോട് റിപ്പോർട്ട് തേടി. ആർഡിഒ നൽകുന്ന റിപ്പോർട്ട് ലാൻഡ് റവന്യൂ കമ്മീഷണർക്ക് കൈമാറും.

സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് 12 വില്ലേജ് ഓഫീസർമാർ ശനിയാഴ്ച കളക്ടർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് പരാതി സമഗ്ര അന്വേഷണത്തിനായി ജില്ലാ പോലീസ് മേധാവിക്കും കൈമാറുകയായിരുന്നു.


കഴിഞ്ഞ ചൊവ്വാഴ്ചയാണ് മനോജിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് നടക്കുന്ന മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിലെ നേതാക്കളുമായി പ്രശ്നമുണ്ടായിരുന്നതായി ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.

ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തണമെന്നും വില്ലേജ് ഓഫീസർമാർ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<