കോ­ഴി­ക്കോട്: കൂ­രാ­ച്ചു­ണ്ടില്‍ അ­ങ്ങാ­ടി­ക്ക് സ­മീ­പം ചാ­ലിട­ത്ത് കാട്ടു­പോ­ത്തി­റ­ങ്ങി. പെ­രു­വ­ണ്ണാ­മു­ഴി വ­ന­മേ­ഖ­ല­യില്‍­നി­ന്നാ­ണ് കാട്ടു­പോ­ത്ത് എ­ത്തി­യ­തെ­ന്നാ­ണ് നി­ഗമനം.

ഞാ­യ­റാഴ്ച വൈ­കു­ന്നേ­രവും പോ­ത്തി­നെ ടൗ­ണില്‍ ക­ണ്ടി­രു­ന്നു. നി­ല­വില്‍ ആള്‍­ത്താ­മ­സ­മില്ലാ­ത്ത വീ­ടിന്‍റെ പ­രി­സ­ര­ത്താ­ണ് പോ­ത്ത് നി­ല­യു­റ­പ്പി­ച്ചി­രി­ക്കു­ന്ന­ത്. പോ­ത്തി­നെ വ­നം­വ­കു­പ്പ് നിരീ­ക്ഷി­ച്ചു­വ­രി­ക­യാണ്.