തി­രു­വ­ന­ന്ത­പുരം: സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ശമ്പളം വരെ മുടങ്ങു­ന്ന ഗു­രു­ത­ര സാ­മ്പ­ത്തിക പ്രതി­സ­ന്ധി­യെ­ന്ന് പ്ര­തി­പ­ക്ഷ നേ­താ­വ് വി.ഡി.സ­തീ­ശന്‍. ട്ര­ഷ­റി­യില്‍ പ­ണ­മില്ലാ­ത്തതു­കൊ­ണ്ട് സര്‍­ക്കാര്‍ സാ­ങ്കേതി­ക കാ­ര­ണ­ങ്ങള്‍ പറ­ഞ്ഞ് ഒ­ഴി­യു­ക­യാ­ണെ­ന്ന് സ­തീ­ശന്‍ വി­മര്‍­ശിച്ചു.

55 ലക്ഷം ആളുകള്‍ക്ക് പെന്‍ഷനും മുടങ്ങി. ക്ഷേമനിധി പെന്‍ഷനും കുടിശികയാ­ണ്. രൂ­ക്ഷമാ­യ ധ­ന­പ്ര­തിസ­ന്ധി ഉ­ണ്ടാ­യിട്ടും യാ­തൊ­രു പ്ര­ശ്‌­ന­വു­മി­ല്ലെ­ന്നാ­ണ് മ­ന്ത്രി­മാര്‍ പ­റ­യു­ന്ന­ത്.

യ­ഥാര്‍­ഥ സാ­മ്പ­ത്തിക­സ്ഥിതി സം­ബ­ന്ധി­ച്ച് സര്‍­ക്കാര്‍ ധ­വ­ള­പത്രം പു­റ­ത്തി­റ­ക്ക­ണ­മെന്നും സ­തീ­ശന്‍ ആ­വ­ശ്യ­പ്പെ­ട്ടു. ധ­ന­പ്ര­തി­സ­ന്ധി­ക്ക് കാ­രണം സര്‍ക്കാരിന്‍റെ തെറ്റായ ധനകാര്യ മാനേ­ജ്‌­മെന്‍റാണെ­ന്നും സ­തീ­ശന്‍ വി­മര്‍­ശിച്ചു.