തി­രു­വ­ന­ന്ത­പുരം: വര്‍­ക്ക­ല­യില്‍ വീ­ട്ട­മ്മയു­ടെ ദേഹ­ത്ത് ഭര്‍­ത്താവ് മ­ണ്ണെ­ണ്ണ ഒ­ഴി­ച്ച് തീ­കൊ­ളു­ത്തി. വര്‍­ക്ക­ല­ സ്വ­ദേ­ശി ലീ­ല­യ്­ക്ക് നേ­രെ­യാ­ണ് അ­തി­ക്ര­മ­മു­ണ്ടാ­യത്. തി­രു­വ­ന­ന്ത­പു­രം മെ­ഡി­ക്കല്‍ കോള­ജ് ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ച ഇ­വ­രു­ടെ നി­ല ഗു­രു­ത­ര­മാണ്.

ഇന്ന് പു­ലര്‍­ച്ചെ ഒ­ന്നി­നാ­ണ് സം­ഭവം. ലീ­ല ഉ­റ­ങ്ങി­കി­ട­ക്കു­മ്പോള്‍ ഇ­വ­രു­ടെ ഭര്‍­ത്താ­വ് അ­ശോകന്‍ ദേഹ­ത്ത് മ­ണ്ണെ­ണ്ണ ഒ­ഴി­ച്ച് തീ­കൊ­ളു­ത്തു­ക­യാ­യി­രുന്നു. ഇ­യാളെ പോ­ലീ­സ് ക­സ്­റ്റ­ഡി­യി­ലെ­ടുത്തു.

പ്ര­തിയെ ചോദ്യം ചെ­യ്­ത് വ­രി­ക­യാ­ണെന്നും ഇ­യാള്‍ കു­റ്റം സ­മ്മ­തി­ച്ച­തായും പോ­ലീ­സ് അ­റി­യിച്ചു. അ­തേ­സമ­യം അ­തി­ക്ര­മ­ത്തി­ന് പി­ന്നി­ലെ കാ­ര­ണ­മെ­ന്താ­ണെ­ന്ന് വ്യ­ക്തമല്ല.