ചരക്ക് ലോറി റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞു; ദമ്പതികളുടെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
ചരക്ക് ലോറി റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞു; ദമ്പതികളുടെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
Sunday, February 25, 2024 11:17 AM IST
കൊല്ലം: ചരക്ക് ലോറി റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കേരള-തമിഴ്‌നാട് സംസ്ഥാന അതിര്‍ത്തിയായ കോട്ടവാസല്‍ എസ് വളവിന് സമീപമാണ് അപകടം നടന്നത്.

തമിഴ്‌നാട് മുക്കൂടല്‍ സ്വദേശി മണികണ്ഠന്‍ (34) ആണ് മരിച്ചത്. മറിയുന്നതിനിടെ പുറത്തേയ്ക്ക് ചാടിയതിനാല്‍ ക്ലീനര്‍ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് പാലരുവി എക്‌സ്പ്രസ് രണ്ടു മണിക്കൂറിലധികം വൈകി.

ഞായറാഴ്ച പുലര്‍ച്ചെ 12.30ഓടെയായിരുന്നു അപകടം. കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലെ തൂത്തുക്കുടിയിലേക്ക് പ്ലൈവുഡ് ലോഡുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

ലോറി മറിഞ്ഞതിന് തൊട്ടുപിന്നാലെ തിരുനെല്‍വേലി- പാലക്കാട് പാലരുവി എക്‌സ്പ്രസ് കടന്നു വരുകയായിരുന്നു.ലോറി മറിയുന്ന ശബ്ദം കേട്ട് ഇതിനടുത്ത് താമസിക്കുന്ന ഷണ്‍മുഖന്‍, ഭാര്യ വടക്കുതായി എന്നിവര്‍ വീട്ടില്‍ നിന്നും ട്രാക്കിലുടെ ഇറങ്ങിയോടി ടോര്‍ച്ച് തെളിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.

ദമ്പതികളുടെ അവസരോചിതമായ ഇടപെടല്‍ മൂലം വന്‍ ട്രെയിന്‍ അപകടം ഒഴിവായി. അപകടം അറിഞ്ഞ് ചെങ്കോട്ടയില്‍ നിന്നും റെയില്‍വേ അധികൃതറും പുളിയറ പോലീസും നാട്ടുകാരും സ്ഥലത്തെത്തി. തുടര്‍ന്ന് പാളത്തില്‍ നിന്നും ലോറി മാറ്റിയാണ് ട്രെയിന്‍ കടത്തിവിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<