കോഴിക്കോട്: സിപിഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി. സത്യനാഥന്‍റെ കൊലപാതകക്കേസില്‍ അറസ്റ്റിലായ അഭിലാഷിനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്ന് എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കാനത്തില്‍ ജമീല.

കൊയിലാണ്ടി നഗരസഭയിലെ പാലിയേറ്റീവ് കെയര്‍ വാഹനത്തിന്‍റെ ഡ്രൈവറായിരുന്നു അഭിലാഷ്. പാര്‍ട്ടിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കൊണ്ടാണ് അഭിലാഷിനെ പുറത്താക്കിയതെന്നും മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഉള്‍പ്പെടെയുള്ള സ്വഭാവ പ്രശ്‌നങ്ങള്‍ അഭിലാഷിനുണ്ടായിരുന്നുവെന്നും കാനത്തില്‍ ജമീല പറഞ്ഞു.

കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്രോത്സവത്തിനിടെയാണ് സത്യനാഥൻ കൊല്ലപ്പെട്ടത്. സിപിഎം മുൻ ബ്രാഞ്ച് കമ്മിറ്റി അംഗമായ അഭിലാഷിനെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിനു പിന്നിൽ വ്യ­ക്തിവി­രോ­ധമാണെന്ന് അ­ഭി­ലാ­ഷ് മൊ­ഴി നല്‍­കി­യ­താ­യി പോ­ലീസ് അറിയിച്ചിരുന്നു. പാര്‍­ട്ടി­ക്ക് അ­ക­ത്തുണ്ടാ­യ തര്‍­ക്ക­ങ്ങ­ളില്‍ ത­ന്നോ­ട് സ്വീ­ക­രി­ച്ച നി­ല­പാ­ടാ­ണ് കൊ­ല­പാ­ത­ക­ത്തി­ലേ­ക്ക് ന­യി­ച്ചത്.

സം­ഭ­വ­ത്തില്‍ മ­റ്റാര്‍ക്കും പ­ങ്കി­ല്ലെ­ന്നും ത­നി­ച്ചാ­ണ് കൊ­ല ന­ട­ത്തി­യ­തെന്നും ഇ­യാള്‍ പോ­ലീസി­നോ­ട് പ­റഞ്ഞു. ഇ­യാ­ളെ വി­ശ­ദ­മാ­യി ചോദ്യം ചെ­യ്യു­മെ­ന്ന് പോ­ലീ­സ് അ­റി­യിച്ചു.