ത­ങ്ങ­ളു­ടെ വാ­ക്കു­കള്‍ ദുര്‍­വ്യാ­ഖ്യാ­നം ചെ­യ്­തു, പ്ര­സംഗം സ­ദു­ദ്ദേ­ശ്യ­പ­ര­മെ­ന്ന് കു­ഞ്ഞാ­ലി­ക്കു­ട്ടി
ത­ങ്ങ­ളു­ടെ വാ­ക്കു­കള്‍ ദുര്‍­വ്യാ­ഖ്യാ­നം ചെ­യ്­തു,  പ്ര­സംഗം സ­ദു­ദ്ദേ­ശ്യ­പ­ര­മെ­ന്ന് കു­ഞ്ഞാ­ലി­ക്കു­ട്ടി
Sunday, February 4, 2024 1:06 PM IST
മ­ല­പ്പുറം: അ­യോ­ധ്യ­യി­ലെ രാ­മ­ക്ഷേ­ത്ര­വു­മാ­യി ബ­ന്ധ­പ്പെ­ട്ട പ്ര­സം­ഗ­ത്തില്‍ പാ­ണ­ക്കാ­ട് സാ­ദിഖ­ലി ശി­ഹാ­ബ് തങ്ങ­ളെ പി­ന്തുണ­ച്ച് മുസ്‌ലീം ലീ­ഗ് ദേശീ­യ ജ­ന­റല്‍ സെ­ക്രട്ട­റി പി.കെ.കു­ഞ്ഞാ­ലി­ക്കു­ട്ടി. സ­ദു­ദ്ദേ­ശ്യ­ത്തോ­ടെ­യാ­ണ് ത­ങ്ങള്‍ കാ­ര്യ­ങ്ങള്‍ പ­റ­ഞ്ഞ­തെ­ന്ന് കു­ഞ്ഞാ­ലി­ക്കു­ട്ടി പ്ര­തി­ക­രിച്ചു.

ത­ങ്ങ­ളു­ടെ വാ­ക്കു­കള്‍ ദുര്‍­വ്യാ­ഖ്യാ­നം ചെ­യ്­തു. അ­യോ­ധ്യ­യില്‍ രാ­മ­ക്ഷേത്രം നിര്‍­മി­ച്ച­തില്‍ പ്ര­തി­ഷേ­ധി­ക്കേ­ണ്ട­തില്ല എ­ന്നാ­യി­രു­ന്നു ത­ങ്ങ­ളു­ടെ പ്ര­സ്­താ­വ­ന. അ­യോ­ധ്യ­വിഷ­യം രാ­ഷ്ട്രീ­യ­വ­ത്­ക്ക­രി­ച്ച് തെ­ര­ഞ്ഞെ­ടു­പ്പ് വി­ജ­യി­ക്കു­ക­യാ­ണ് ബി­ജെ­പി­യു­ടെ ല­ക്ഷ്യം.

എ­ന്നാല്‍ സാ­മു­ദായിക ഐ­ക്യ­ത്തി­ന് വേ­ണ്ടി­യു­ള്ള ശ്ര­മ­മാ­ണ് ത­ങ്ങള്‍ ന­ട­ത്തി­യത്. അ­യോ­ധ്യ­യു­ടെ പേ­രില്‍ ആ­ളു­ക­ളെ ഭി­ന്നി­പ്പി­ക്കാ­നു­ള്ള ബി­ജെ­പി­യു­ടെ ശ്ര­മം ചെ­റു­ക്കു­ക­യാ­യി­രു­ന്നു ത­ങ്ങ­ളു­ടെ ല­ക്ഷ്യ­മെന്നും കു­ഞ്ഞാ­ലി­ക്കു­ട്ടി പ­റഞ്ഞു. ആ പ്ര­സംഗ­ത്തെ മോ­ശ­മാ­യി ചി­ത്രീ­ക­രി­ക്കേ­ണ്ട കാ­ര്യ­മി­ല്ലെന്നും കു­ഞ്ഞാ­ലി­ക്കു­ട്ടി കൂ­ട്ടി­ച്ചേര്‍ത്തു.


പാ­ണ­ക്കാ­ട് സാ­ദിഖ­ലി ശി­ഹാ­ബ് ത­ങ്ങൾ ക­ഴി­ഞ്ഞ ജ­നു­വ­രി 24ന് ന­ടത്തി­യ പ്ര­സം­ഗ­മാ­ണ് വി­വാ­ദ­മാ­യത്. അയോധ്യയിലെ രാ­മ­ക്ഷേ­ത്രവും അ­വി­ടെ നിര്‍­മി­ക്കാ­നി­രി­ക്കു­ന്ന ബാബ­റി മ­സ്­ജിദും ഒ­രേ പോ­ലെ മ­തേ­ത­ര­ത്വത്തി­ന്‍റെ പ്ര­തീ­ക­ങ്ങ­ളാ­ണെ­ന്നാ­യി­രു­ന്നു പ­രാ­മര്‍ശം.

രാ­ജ്യ­ത്തെ ഭൂ­രിപ­ക്ഷം വ­രു­ന്ന ഒ­രു സ­മൂ­ഹ­ത്തി­ന്‍റെ ആ­വ­ശ്യ­മാ­ണ് രാ­മ­ക്ഷേ­ത്രം. അ­തില്‍ പ്ര­തി­ഷേ­ധി­ക്കേ­ണ്ട ആ­വ­ശ്യ­മില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<