ജമ്മുകാഷ്മീരിൽ അഞ്ച് ഭീകരർ പിടിയിൽ
ജമ്മുകാഷ്മീരിൽ അഞ്ച് ഭീകരർ പിടിയിൽ
Sunday, January 28, 2024 9:46 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിൽ ആയുധങ്ങൾ അഞ്ച് ലഷ്കർ ഭീകരർ അറസ്റ്റിൽ. കർണയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ സൈന്യവും കുപ്‌വാര പോലീസും നടത്തിയ പരിശോനയിലാണ് ഇവരെ പിടികൂടിയത്.

റിയർ സുധ്പോര കർണയിലെ താമസക്കാരനായ സഹൂർ അഹമ്മദ് ഭട്ട് ആണ് ആദ്യം അറസ്റ്റിലായ പ്രതി. ഇയാളിൽ നിന്ന് ഒരു എകെ റൈഫിൾ, ഒരു എകെ മാഗസിൻ, 20 എകെ റൗണ്ടുകൾ, രണ്ട് പിസ്റ്റളുകൾ, രണ്ട് പിസ്റ്റൾ മാഗസിനുകൾ എന്നീ വസ്തുക്കൾ ലഭിച്ചു.


ഇയാൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കർണയിലെ ഗാബ്രയിൽ താമസിക്കുന്ന ഖുർഷിദ് അഹമ്മദ് റാത്തർ, മുദാസിർ ഷഫീഖ്, ഗുലാം സർവാർ റാത്തർ, ഖാസി ഫസൽ ഇല്ലാഹി എന്നിവരെയും പിടികൂടി.

ഇവരിൽ നിന്നും അഞ്ച് എകെ റൈഫിളുകൾ, അഞ്ച് എകെ മാഗസിനുകൾ, 16 ഷോർട്ട് എകെ റൗണ്ടുകൾ എന്നിവ ഉൾപ്പെടെ ആയുധങ്ങളും വെടിക്കോപ്പുകളും മറ്റ് കുറ്റകരമായ വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<